സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കുറ്റവും ശിക്ഷയും

ആകാംക്ഷ
എഡിറ്റോറിയൽ
മതം കുറ്റം ഒരു സാമൂഹ്യമനശാസ്ത്രമാണ്. നമ്മുടെ തൊട്ടരികില്‍ നില്‍ക്കുന്ന നമ്മുടേതായ സത്യം. എന്നാല്‍ ശാസ്ത്രത്തിന്റെ കണ്ണില്‍ കുറ്റം ജന്തുലോകനിയമമാണ്. പൊടുംന്നനെ സംഭവിച്ചേക്കാവുന്നതും ദീര്‍ഘകാലത്തെ മനോവൈകല്യം കൂടിച്ചേര്‍ന്നും വളര്‍ന്നു വികസിക്കുന്ന ഒരു രോഗം. നിര്‍വചനം…

സർഗ്ഗാത്മകതയുടെ നാലു പതിറ്റാണ്ടുകൾ…..

ശാന്തിനികേതനിലെ തന്റെ കലയും ജീവിതവുമിഴചേർന്ന അനുഭവങ്ങൾപങ്കു വയ്ക്കുകയാണ് വെള്ളിനേഴിയിലെ വീട്ടിൽ നിന്നും ലതാ പൊതുവാൾ.വെള്ളിനേഴിയിലെ കഥകളിമേളത്തിനിടയിലും പച്ചപ്പിന്റെമനോഹാരിതയിലും, കുടുംബ ജീവിതം നയിക്കുമ്പോഴും ലതാപൊതുവാളിന്റെ മനസ്സിൽ നിന്നും…

ഗുരു

നാരായണ ഗുരു കടന്നുപോയ കാലം കേരളമില്ലായിരുന്നു, മലയാളമേ ഉണ്ടായിരുന്നുള്ളു. ഗുരു കടന്നുപോയതിനു ശേഷം കേരളമുണ്ടായി, അപരിചിതനായ ഒരു മനുഷ്യനെപ്പോലെ കേരളത്തിന്റെ കാലവളർച്ചയുടെ ഓരോ ദശകത്തിലും നാരായണൻ…

നാരായണഗുരു ഒരു ഇമ്മനെന്റലിസ്റ്റ് ചിന്തകൻ

ബുദ്ധനെയും ലാവോ സുവിനെയും പോലെ എല്ലാവർക്കും ഒറ്റധർമം എന്ന് സങ്കൽപ്പിച്ചയാളായിരുന്നു നാരായണഗുരു. ജഗത്തിൽ ഉള്ളടങ്ങിയ ഒന്നാണ് , ജീവന്റെ ജൈവികമായ ഒരു ശേഷിയാണ് ധാർമികമാവൽ എന്ന്…

ഓർക്കുക, ഈ കാലം

ബെർതോൾഡ് ബ്രെഹ്റ്റ് വിജയങ്ങൾ നേടുന്നതിന്റെ കാലമല്ല പരാജയങ്ങൾ നേടുന്ന കാലം. വിജയിക്കുവാനായി മാത്രം ജീവിക്കുന്നവർക്ക് വിജയത്തെ കുറിച്ച് ഒന്നുമറിയില്ല മുങ്ങുന്ന കപ്പലിൽ നിന്ന് നീന്തുന്നവൻ തേടുന്നത്…

ബ്ലീഡിംഗ് ഹാർട്ട് വൈൻ

ചരൽ വിരിച്ച രാത്രികളിൽ ബ്ലീഡിംഗ് ഹാർട്ട് വൈൻ പടർന്ന് പൂത്തു കിടന്നു അവളോരോ പൂക്കണ്ണികൾ നോക്കി സ്വപ്നങ്ങളുടെ ഇലയിൽ ചുംബിച്ചുകൊണ്ടിരുന്നു അതേ നേരത്താണ് നെഞ്ചിൽ ഇടിമിന്നൽ…

റാന്തൽ

പ്രതീക്ഷയുടെ മട്ടുപ്പാവിൽ ഒരു റാന്തൽ വിളക്ക് മുനിഞ്ഞുകത്തുന്നുണ്ടായിരുന്നു… മന്വന്തരങ്ങളിൽ നിന്നും മറവിയുടെ മാറാപ്പുമേന്തി ഈയാംപാറ്റകൾ ക്ഷണികസ്വപ്നങ്ങളിലേയ്ക്ക് ചിറകറ്റുവീണുകൊണ്ടിരുന്നു.. കെട്ടുപോകാതിരിക്കാൻ പണിപ്പെട്ടുകൊണ്ട് ഭ്രമാത്മകതയുടെ മോഹിപ്പിക്കുന്ന തിരിനാളങ്ങളുമായി റാന്തൽ…

ഭയം

ഭയത്തിന്റെ നിഴൽപ്പാടുകൾ അങ്ങേയറ്റം കടന്നു പിടിച്ച ചില നിസ്സഹായരായ മനുഷ്യരെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ!?തൂക്കുകയർ കഴുത്തിൽ പിണഞ്ഞ നിരപരാധികളെ പറ്റി..! മിഴിനീരു വറ്റി കറുപ്പ് ബാധിച്ച കൺതടങ്ങൾക്ക് എന്തൊക്കെയോ…

തയ്യാറെടുപ്പ് : മരണത്തിലേക്ക്

പകല്‍.സമയം വൈകുന്നേരത്തോടടുക്കുന്നു. വളവും തിരിവുമില്ലാത്ത റോഡിന്റെ ഓരം ചേര്‍ന്ന് കൊണ്ട് വേച്ചു വേച്ചു നടക്കുന്ന ഒരു മനുഷ്യനെ കാണാം. റോഡിന്റെ ഇരു വശത്തും പൊന്തക്കാട് വളര്‍ന്നു…

പശ്ചാത്താപം

കാണണമെന്ന് കരുതിയ ഒരാൾ രണ്ടു മാസങ്ങൾക്കുമുൻപ് മരിച്ചു പോയി. അനുശോചനക്കുറിപ്പെഴുതി. സംസാരിക്കണമെന്ന് കരുതിയ മറ്റൊരാൾ കഴിഞ്ഞമാസം മരിച്ചു. ചെന്നുകാണേണ്ടതായിരുന്നുവെന്ന് വൈകിയബോധത്തെ കുറ്റപ്പെടുത്തി. പതിനഞ്ചു ദിവസം മുൻപ്…

കത്തിയമർന്ന കളേബരം

അന്നും രാവിലെ പതിവുപോലെ നേരത്തെ ഉണർന്നു. തിങ്കളാഴ്ചദിവസമായിരുന്നു. ഇന്നത്തെ ദിവസത്തിന് അൽപ്പം തിടുക്കംകാണിച്ചുകൊണ്ട് അംബുജം ഓരോ ജോലികൾ ആയി ചെയ്തു തുടങ്ങി.ജീവിതത്തിൽ ഇനി അങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ച്…

നിശബ്ദ വസന്തം

ആ കുറ്റിച്ചൂലുകളും പൊട്ടക്കലങ്ങളും പുറം പുരയുടെ പിറകിലേക്കിടല്ലേ. തോറ്റിട്ടും തോറ്റിട്ടും തോല്ക്കാതിരിക്കുന്ന ചിഹ്നങ്ങളുടെ ചളുക്കം നിവര്‍ത്തി പതിപ്പിച്ച പരസ്യത്തുണികളാണ് ഇപ്പോള്‍ മുമ്പിലെല്ലാം. ഇനി മുതല്‍ ജീവിതത്തെ…

പ്രണയത്തിന്റെ മുന്തിരിത്തോപ്പുകൾ

എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുന്ന നിമിഷത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ കൊതിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ എല്ലാവരുടെയും ജീവിതത്തിൽ തേടിയെത്തും. ജീവിക്കാനുള്ള കൊതി അതിലൂടെ വല്ലാതങ്ങ് നിറയുകയും ചെയ്യും.അത്…

എൻ്റെ ഇടം

ഇതൊരു വരണ്ട കാലമാണ്…..പാകിയ വിത്തുകൾമുളക്കാൻ മടി കാണിക്കുന്നു.ചീകിയൊതുക്കിയ മുടിയിഴകളിൽവെളുത്ത വര തിളങ്ങുന്നു.തിരിഞ്ഞു നോക്കിയപ്പോൾസർവ്വ വസന്തത്തിന്റെ ശേഷിപ്പുകളുണ്ട്.മുന്പിലോ കറുത്ത ശൂന്യതയും. ഇനിയിറക്കമാണ്. കരുതിവെച്ചതെല്ലാം കൺമറക്കുന്നൊരു നീണ്ട പാതയിറക്കം…….

ഗോത്രവർഗ്ഗം

ഉയർന്ന വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ളപ്പോഴും ഒരു കുട്ടിയുടെ ജനനം മുതൽ മരണം വരെയുള്ള സകല ജീവിതസാഹചര്യങ്ങളിലും പ്രാകൃതമായ ആചാരങ്ങൾ പിന്തുടരുന്ന ഒരു ജനതയെ വിദ്യാഭ്യാസം…

ഭർത്താ

ദൂരെ ദൂരെ നിന്നും ജോലി കഴിഞ്ഞ് ക്ഷീണിതയായി വീടിന്റെ ഉമ്മറതെത്തിയപ്പോൾ അയാൾ കാത്തുനില്പുണ്ടായിരുന്നു ,. വന്നതും ബാഗും വാങ്ങി വെച്ച് അയാൾ വിനീതയായ ഭാര്യയെപ്പോലെ തൊട്ടടുത്തു…

രാജലക്ഷ്മി: കാലത്തെ അതിജീവിച്ച അക്ഷരങ്ങൾ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ വ്യത്യസ്തമായി ചിന്തിക്കുകയും ലളിതമായ ഭാഷയിൽ ജീവിതത്തിന്റെ ഭാവ തലങ്ങൾ ആവിഷ്കരിക്കുകയും ചെയ്ത സർഗധനയായ എഴുത്തുകാരിയായിരുന്നു രാജലക്ഷ്മി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി എന്നത്…