സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…

എന്റെ മൗനത്തെ വ്യാഖ്യാനിക്കാൻ വരരുത്..!

മൗനമായിരിക്കുക എന്നാൽ.., ശാന്തമായിരിക്കുക എന്നാവണമെന്നില്ല.. ഒരുപക്ഷെ ഹൃദയത്തിന്റെ നടുവിലൂടെ, കലങ്ങി മറിഞ്ഞൊരു പുഴ ഒഴുകുന്നുണ്ടാവും.. അല്ലെങ്കിൽ.., അശാന്തിയുടെ ഒരു കടൽ ആർത്തിരമ്പുന്നുണ്ടാവും.. അതുമല്ലെങ്കിൽ.., ഒരു പെരുമഴ…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…

മൂന്നാംനാൾ

കടലാസ് പെട്ടിയിലാണത്രേ കണ്ടത്…പൂവുകൾ തുന്നിയ കുഞ്ഞുടുപ്പിൽ ഉണങ്ങിപ്പിടിച്ച മഞ്ചാടി മണികൾക്ക് മൂന്നുനാൾ പഴക്കമുണ്ടായിരുന്നു… പൊട്ടിയ ചുണ്ടുകൾക്കിടയിൽ ഈച്ചകൾ ആർത്തിരുന്നു..പാതി തുറന്ന കണ്ണിൽ ഭയവും… മുറ്റത്ത് നിറയെ…

നോമ്പോർമ്മകൾ

റമദാൻബർക്കത്തിന്റെ പരിമള പ്പകലുകളിൽ മൈലാഞ്ചി മൊഞ്ചുള്ള ഓൾടെ വിളിയിൽ ഞാനാ മുറ്റത്ത് ഓടിയെത്തും പട്ടുറുമാലിന്റെ നൈർമല്യമുള്ള വെളുത്ത പത്തിരികൾ ആവി പറക്കുന്ന കോഴിക്കറിയോടൊപ്പം ചായ്‌പ്പിന്റെ അരത്തിണ്ണയിൽ…

നിലാവ്

നിലാവേ നിലാവേ .. നീലനിലാവേ…… നീയുതിർത്തൊരാ പൂമെത്തയിൽ മെല്ലെ നിദ്രാവിഹീനയായിരിപ്പൂ ഞാ…നിരിപ്പു.. പാലൊളി ചിതറും നിൻ മുഖബിംബമാകെയാ നിർഝരിയിൽ വീണലിഞ്ഞു നിലാവേ….. നീലനിലാവേ… ഇരുളിൽ മുങ്ങുമെൻ…

പൂർണ്ണത

ആശയങ്ങളെ ; നിങ്ങൾ നിയമാവലികളിൽ പിടയുന്നോ! ഭാഷകളോട് കണ്ണടക്കു, ചിന്തകളിൽ നിറയൂ. സംവദിക്കാൻ എന്തിനീ പദങ്ങൾ. വർണ്ണങ്ങൾ,ചുവടുകൾ, ഭാവങ്ങൾ, മുദ്രകൾ, എന്തിന്; മഹാമൗനവും. ഭാഷയില്ലെങ്കിൽ നിങ്ങളുണ്ട്.എന്നാൽ…

ഹൃദയ ശൂന്യത

അവളുടെ ഹൃദയംപൊള്ളയായ ഒരു മരപ്പാവയുടേതായിരുന്നു … അത് മുറിയുന്നില്ലചോര കിനിയുന്നില്ലനെടുവീർപ്പിടുന്നില്ല … ഹൃദയമില്ലാത്ത ശൂന്യതഹോമഹാഭാഗ്യം … നോവുന്നില്ലനീറുന്നില്ല അതെന്നേ മരണപ്പെട്ട മരമായിരിക്കുന്നു ….

മൃതി പർവം

കാലങ്ങൾ എന്നിൽ കരവിരുത് ചാർത്തുമ്പോൾ, ഞാൻ മൃതിയോടടുക്കുന്നുവോ ? ത്വക്ക് ചുളിഞ്ഞിട്ടില്ല, ഓർമ്മകൾ മാഞ്ഞിട്ടില്ല, പക്ഷെ മരണം എന്ന മഹാവൈദ്യൻ എന്നരികിലുണ്ട്. ജന്മമെന്ന ശ്വാശ്വത സത്യം…

വായിക്കുമ്പോൾ:

ഓരോ വാക്കും ഒളിപ്പിയ്ക്കുന്നുണ്ടതിൽ ഒരു വിസ്ഫോടനം. മുന്നേറ്റം നടത്താനായ്‌ വെമ്പുന്നുണ്ടുള്ളിൽ സൂക്ഷ്മം നീരാളിക്കൈവിരലറ്റത്ത്‌ മിന്നലിന്നൊരു തരി. തൊടുത്തുവിടപ്പെട്ടാൽ താഴ്‌വഴിയിലൂടെ പിണരായിപ്പാഞ്ഞ്‌ ഒരു രഹസ്യത്തെയെന്നപോലെ തൊട്ടുനിൽക്കുന്ന തന്തുവിലേയ്ക്ക്‌…