സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വേദനയും മനുഷ്യാവസ്ഥയും

ഭൂമിയില്‍ ഇന്നോളം കണ്ടതിൽ വെച്ച്‌ ഏറ്റവും മനോഹരമായ കലാസൃഷ്ടി മനുഷ്യനാണെന്ന മഹാസമവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന ഒരിടം തേടി തുടങ്ങുകയാണ്‌. ജീവിച്ചിരിക്കെ ഒരിതിഹാസസാന്നിധ്യമായി വളര്‍ന്ന പി.എന്‍. ദാസ്‌ എന്ന അധ്യാപകന്റെ ഉണര്‍വ്വുകളില്‍ കണ്ടും കേട്ടും അനുഭവിച്ചും കിട്ടിയ സ്വാതന്ത്ര്യത്തിന്റെ മഹാനദിയാണ്‌ ഞങ്ങളുടെ കണ്ണിലുള്ളത്‌. ഒരു വാക്കുകൊണ്ടുപോലും മറ്റൊരാളെ വേദനിപ്പിക്കാത്ത ആ വലിയ മനുഷ്യന്റെ മനസ്സും സ്‌നേഹവും ഉണര്‍വ്വിന്റെ ഓരോ പ്രഭാതത്തിലും ജന്മസുകൃതമായി സ്വീകരിക്കുന്ന കുറച്ച്‌ സുഹൃത്തുക്കളുണ്ട് പരിചയത്തിൽ. അവരാണ്‌ ഈ ഓണ്‍ലൈന്‍ മാഗസിന്‍ ഇറക്കുന്നതിന്‌ പ്രചോദനമായി തീര്‍ന്നത്‌.
അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ ആ ആത്മസുഹൃത്തിന്റെ സങ്കല്‌പങ്ങളില്‍ വളര്‍ന്ന ‘സ്വര്‍ണഞരമ്പ് ‘ പ്രതിഭകളെ വിശേഷിപ്പിക്കാന്‍ അദ്ദേഹം പറഞ്ഞു തന്ന ശീര്‍ഷകമായിരുന്നു. അതില്‍ നിന്നാണാരംഭിക്കുന്നത്‌.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…